Kerala
എസ്.എഫ്.ഐക്കാര്‍ക്ക് ജാമ്യമില്ല; ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം നിലനില്ക്കും
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ച സംഭവത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തക്ക് ജാമ്യം നിഷേധിച്ച് കോടതി. ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ പ്രാഥമികമായി നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞു. ഏഴു പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
പൊതുമുതല്‍ നശീകരണം, ഗവര്‍ണറെ മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നുമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച സംഭവത്തില്‍ ആദ്യം ദുര്‍ബല വകുപ്പുകളാണ് ചുമത്തിയതെങ്കിലും ഗവര്‍ണറുടെ നിര്‍ദ്ദേശം പരിഗണിച്ച് ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ കടുപ്പിക്കുകയായിരുന്നു.
- സിബിഎസ്ഇ വെബ്സൈറ്റിൽ വൻ കൊള്ള; 100 രൂപ ഫീസിന് ചോദിച്ചത് 69,420 രൂപ! ശരിയുത്തരത്തിന് പൂജ്യം മാർക്ക്; വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ റിപ്പോർട്ട് തേടി; ഉദ്യോഗസ്ഥർക്കെതിരെ നടപടി!

- രത്തൻ ഖേൽക്കറുടെ നിയമനം: ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി കെ.സി. വേണുഗോപാൽ; ‘ഭരിക്കുന്നവരുടെ തീരുമാനം’ എന്ന് മറുപടി; വിവാദങ്ങൾക്കിടെ ഖേൽക്കർ ഇന്ന് ചുമതലയേൽക്കും!

- ഭർതൃവീട്ടുകാരുടെ മുന്നിൽ ആസിഡ് കഴിച്ച് ആത്മഹത്യ, 24-കാരിയുടെ മരണത്തിന് പിന്നാലെ ഭർത്താവ് കസ്റ്റഡിയിൽ

- രത്തൻ ഖേൽക്കർ നിയമനത്തിൽ രാഷ്ട്രീയ കൊടുങ്കാറ്റ്; ദേശീയതലത്തിൽ ആക്രമിച്ച് ബിജെപി

- ബംഗളൂരുവിലേക്കും വിജയിയുടെ രാഷ്ട്രീയ നീക്കം; ജിബിഎ തെരഞ്ഞെടുപ്പിന് ഒരുങ്ങി ടിവികെ



